“ആത്മാവിലലിഞ്ഞൊരാൾ കൂടെയുള്ളപ്പൊഴാണ് എനിയ്ക്ക് ഹൃദയത്തോടു ചേർത്തു വയ്ക്കാൻ ഒരു കൂട്ടു കിട്ടുന്നത്. അദൃശ്യമായ ഒരു സ്നേഹവായ്പ്. എന്തു ചെയ്യേണ്ടൂ, എന്ന ധർമസങ്കടത്തിലായിപ്പൊയി ഞാൻ. എന്തപൂർണതയാണ് ഈ ഭ്രാന്തൻവികാരം ഉടലെടുക്കാൻ കാരണം എന്ന അന്വേഷണത്തിലായിരുന്നു പിന്നെ. തിരിച്ചും മറിച്ചും ഗണിച്ചു നോക്കി.ശൂന്യതയായിരുന്നു ഫലം.
Read More